എല്ലാവരും പുസ്തകങ്ങളാകുന്ന കാലത്ത്,
ഒരാളിൽ മാത്രം അടയാളമായ് ശേഷിക്കുന്ന അക്ഷരമായി ഞാൻ മാറും.
ഋതുഭേദങ്ങളിൽ തപം ചെയ്ത് എന്നിലെ പ്രകൃതി അവനെ അമരനാക്കും.
ഒരാളിൽ മാത്രം അടയാളമായ് ശേഷിക്കുന്ന അക്ഷരമായി ഞാൻ മാറും.
ഋതുഭേദങ്ങളിൽ തപം ചെയ്ത് എന്നിലെ പ്രകൃതി അവനെ അമരനാക്കും.