അന്നത്തെ രാത്രി അയാൾ വന്നുകയറിയപ്പോൾ,പലരാത്രികൾ പകലുകൾ അയാളെ കാത്തിരുന്ന അവൾ ചോദിച്ചു:
"സത്യത്തിൽ എന്റെ സ്നേഹം നിങ്ങൾ അർഹിയ്ക്കുന്നുണ്ടോ? ഈ ലോകത്ത് ആരുടെയെങ്കിലും സ്നേഹം നിങ്ങളാഗ്രഹിക്കുന്നുണ്ടോ?"
അവൾ കണ്ണുകൾ മാത്രം മൂടിവെച്ചു.
അയാൾക്ക് അവളെ കാണാൻ കഴിഞ്ഞില്ല.
"നിങ്ങൾ വരാത്തതു കൊണ്ട് മാത്രം വാടിപ്പോയ എണ്ണമറ്റ ചുവന്ന റോസാപ്പൂക്കൾ- അത് മാത്രമായിരിയ്ക്കുന്നു എന്റെ സമ്പാദ്യം."
"എനിയ്ജ് വിടരാൻ പൂന്തോട്ടങ്ങൾ വേണ്ട;
വസന്തം വിരുന്നു വരേണ്ട.
നീ അരികിലുണ്ടായാൽ മതി."
പിന്നെയവൾ സംസാരിച്ചതേയില്ല .
ലോകം മുഴുവൻ നിശബ്ദമാകുന്നത് അങ്ങനെയാണ്.
"സത്യത്തിൽ എന്റെ സ്നേഹം നിങ്ങൾ അർഹിയ്ക്കുന്നുണ്ടോ? ഈ ലോകത്ത് ആരുടെയെങ്കിലും സ്നേഹം നിങ്ങളാഗ്രഹിക്കുന്നുണ്ടോ?"
അവൾ കണ്ണുകൾ മാത്രം മൂടിവെച്ചു.
അയാൾക്ക് അവളെ കാണാൻ കഴിഞ്ഞില്ല.
"നിങ്ങൾ വരാത്തതു കൊണ്ട് മാത്രം വാടിപ്പോയ എണ്ണമറ്റ ചുവന്ന റോസാപ്പൂക്കൾ- അത് മാത്രമായിരിയ്ക്കുന്നു എന്റെ സമ്പാദ്യം."
"എനിയ്ജ് വിടരാൻ പൂന്തോട്ടങ്ങൾ വേണ്ട;
വസന്തം വിരുന്നു വരേണ്ട.
നീ അരികിലുണ്ടായാൽ മതി."
ലോകം മുഴുവൻ നിശബ്ദമാകുന്നത് അങ്ങനെയാണ്.