പ്രാണന്റെ പുസ്തകത്താളിലാണ്
കവിതകൾ എഴുതി നിറയ്‌ക്കേണ്ടത്.
മരണമെന്നാൽ
പ്രാണനേ,
നിന്നെ സ്വപ്നം കാണാതെ അനേകമിരവുകൾ
ഞാൻ ഉറങ്ങിപ്പോയെന്നാണ്...
മരണമെന്നാൽ
പ്രാണനേ,
നിന്നെക്കുറിച്ചു പറയാൻ
വാക്കുകൾ അവശേഷിയ്ക്കാതെ
എന്നിലേക്ക്
തീപ്പിടിച്ചൊരു ജീവിതം
ഞാൻ പകർന്നെടുക്കുന്നു എന്ന് മാത്രമാണ്.
കവിതകൾ എഴുതി നിറയ്‌ക്കേണ്ടത്.
മരണമെന്നാൽ
പ്രാണനേ,
നിന്നെ സ്വപ്നം കാണാതെ അനേകമിരവുകൾ
ഞാൻ ഉറങ്ങിപ്പോയെന്നാണ്...
മരണമെന്നാൽ
പ്രാണനേ,
നിന്നെക്കുറിച്ചു പറയാൻ
വാക്കുകൾ അവശേഷിയ്ക്കാതെ
എന്നിലേക്ക്
തീപ്പിടിച്ചൊരു ജീവിതം
ഞാൻ പകർന്നെടുക്കുന്നു എന്ന് മാത്രമാണ്.