ഒരു പുഴയ്ക്കിരുകരകളെന്ന പോലെ
നമ്മിൽ
പ്രാണനും
മരണവും.
നാം ഒന്നിച്ചു തുഴയുന്നു.
പലവട്ടം
പലവഴി
പിരിയുന്നു.
തമ്മിൽ മാഞ്ഞു പോകുന്നു.
ഓർമ്മ എന്ന് പേരുള്ള
വലക്കാരന്റെ
വഞ്ചി കാത്തിരുന്നു
ദൂരമത്രയും
അലയുന്നു.
പിടയുന്നു.
നമ്മിൽ
പ്രാണനും
മരണവും.
നാം ഒന്നിച്ചു തുഴയുന്നു.
പലവട്ടം
പലവഴി
പിരിയുന്നു.
തമ്മിൽ മാഞ്ഞു പോകുന്നു.
ഓർമ്മ എന്ന് പേരുള്ള
വലക്കാരന്റെ
വഞ്ചി കാത്തിരുന്നു
ദൂരമത്രയും
അലയുന്നു.
പിടയുന്നു.